Loading...
Language: Malayalam
أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَبَرَأَ وَذَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ
അല്ലാഹുമ്മ ഇന്നീ അസ്അലുക ഇൽമൻ നാഫിഅൻ, വ രിസ്ഖൻ ത്വയ്യിബൻ, വ അമമൽ മുതഖബ്ബലൻ
അല്ലാഹുവേ, ഉപകാരപ്രദമായ അറിവും, ഉത്തമമായ ഉപജീവനവും, സ്വീകരിക്കപ്പെടുന്ന സൽകർമ്മങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു. നബി (ﷺ) സുബ്ഹി നമസ്കാരത്തിൽ സലാം വീട്ടിയ ശേഷം ഇത് പറയാറുണ്ടായിരുന്നു.
Reference: ഈ ഹദീസിന്റെ സനദ് സ്വഹീഹാണെന്ന് ശൈഖ് അർനാഊത് (റഹിമഹുല്ല) പറഞ്ഞു. തഖ്രീജ് ലിതഹബിയ്യ (പേജ് ൧൩൩)