Loading...
Language: Malayalam
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾
വ ലൗ ജഅൽനാഹു ഖുർആനൻ അഅ്ജമിയ്യല്ലഖാലൂ ലൗലാ ഫുസ്സിലത് ആയാതുഹൂ, അഅ്ജമിയ്യുൻ വ അറബിയ്യ്, ഖുൽ ഹുവ ലില്ലദീന ആമനൂ ഹുദൻ വ ശിഫാഅ്, വല്ലദീന ലാ യുഅ്മിനൂന ഫീ ആദാനിഹിം വഖ്റുൻ വ ഹുവ അലൈഹിം അമാ, ഉലാഇക യുനാദൗന മിമ്മാക്കാനിം ബഈദ്.
(൪൪) നാമിതിനെ ഒരു അനറബി ഖുർആൻ ആക്കിയിരുന്നെങ്കിൽ അവർ പറയുമായിരുന്നു: ഇതിലെ ആയത്തുകൾ (ഞങ്ങളുടെ ഭാഷയിൽ) വിശദീകരിക്കപ്പെടാത്തതെന്താണ്? അറബിയായ (പ്രവാചകൻ്റെ) ഗ്രന്ഥം അനറബിയാകുകയോ? (നബിയേ,) പറയുക: അത് (ഖുർആൻ) വിശ്വസിച്ചവർക്ക് മാർഗ്ഗദർശനവും ശമനവുമാകുന്നു. വിശ്വസിക്കാത്തവരാകട്ടെ അവരുടെ കാതുകളിൽ ഒരുതരം ബധിരതയുണ്ട്. അത് (ഖുർആൻ) അവരുടെ മേൽ അന്ധതയായിരിക്കുന്നു. അവർ വിദൂരമായ കാതങ്ങളിൽ നിന്ന് വിളിക്കപ്പെടുന്നവരാണ്.
Reference: സൂറ ഫുസ്സിലത്ത് ൪൧:൪൪