Loading...
Language: Malayalam
നബി (സ) ഫജ്ർ നമസ്കരിക്കുകയും, സലാം വീട്ടിയ ശേഷം ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ يَا اَللَّهُ بِأَنَّكَ الْوَاحِدُ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَّهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوْبِيْ، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുമ്മ ഇന്നീ അസ്അലുക യാ അല്ലാഹു! ബിഅന്നകൽ വാഹിദുൽ അഹദുസ്സ്വമദുല്ലദീ ലം യലിദ് വ ലം യൂലദ്, വ ലം യകുൻ ലഹൂ കുഫുവൻ അഹദ്, അൻ തഗ്ഫിറലീ ദുനൂബീ, ഇന്നക അൻതൽ ഗഫൂറുർറഹീം.
അല്ലാഹുവേ, യാ അല്ലാഹു, ഞാൻ നിന്നോട് ചോദിക്കുന്നു, തീർച്ചയായും നീയൊരുവനാണ്, ഏകനാണ്, സ്വയം പര്യാപ്തനാണ് (ആരെയും ആശ്രയിക്കാത്തവൻ), അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, അവൻ ജനിച്ചിട്ടുമില്ല, അവന് തുല്യനായി അഥവാ കിടയൊത്തവനായി ആരുമില്ല, (അതിനാൽ) എൻ്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തുതരേണമേ, തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അദ്ദേഹത്തിൻ്റെ പ്രാർത്ഥനകൾ കേട്ടതിനുശേഷം, അല്ലാഹുവിൻ്റെ റസൂൽ (സ) മൂന്ന് തവണ പറഞ്ഞു: 'അവന് പൊറുക്കപ്പെട്ടിരിക്കുന്നു.'
Reference: സ്വഹീഹ്. അന്നസാഇ: 1301