Loading...
Language: Malayalam
رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٨﴾ وَقِهِمُ السَّيِّئَاتِ ۚ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿٩﴾
റബ്ബനാ വഅദ്ഖിൽഹും ജന്നാതി അദ്നിനില്ലതീ വഅദ്തഹും വമൻ സ്വലഹ മിൻ ആബാഇഹിം വ അസ്വാജിഹിം വ ദുരിയ്യാതിഹിം, ഇന്നക അൻതൽ അസീസുൽ ഹകീം. വ ഖിഹിമുസ്സയ്യിആത്, വമൻ തഖിസ്സയ്യിആതി യൗമഇദിൻ ഫഖദ് റഹിംതഹ്, വ ദാലിക ഹുവൽ ഫൗസുൽ അദീം.
ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗ്ഗങ്ങളിൽ അവരെയും, അവരുടെ പിതാക്കൾ, ഇണകൾ, സന്താനങ്ങൾ എന്നിവരിൽ നിന്ന് സദ്വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അന്ന് (ന്യായവിധി ദിനത്തിൽ) ഏതൊരാളെ നീ തിന്മകളിൽ നിന്ന് കാത്തുരക്ഷിക്കുന്നുവോ അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാണ് മഹത്തായ ഭാഗ്യം. (സൂറഃ ഗാഫിർ ൪൦:൮-൯)
Reference: സൂറ ഗാഫിർ ൪൦:൮-൯